വീട്ടില്‍ നിന്ന് ദൂരെയുളള സ്ഥാപനത്തില്‍ ആദ്യമായി ജോലിക്ക് കയറിയതാണ് അതുല്‍. ആറ് മാസം കഴിഞ്ഞ് അവന്‍ വീട്ടിലെത്തി. അതുലിന് പഴയ പോലുള്ള ഉഷാറൊന്നും കാണാഞ്ഞ് അച്ഛന്‍ കാര്യം തിരക്കി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍